മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
ദേശാഭിമാനി വരിക
23 മാർച്ച് 2014
ലേഖനം
മരുഭൂമിയിൽ മാമ്പഴക്കാലം
പുന്നയൂർക്കുളം സെയ് നുദ്ദീൻ
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീൻ ഓരോന്ന് കൊണ്ടുവരും വലിയ കുപ്പികളിൽ നിറച്ച ഒട്ടകപ്പാൽ ആണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാൾ കട്ടി കൂടും. കാൽ ഗ്ളാസ് ഒട്ടകപ്പാലിന് മുക്കാൽ ഗ്ളാസ് വെള്ളം എന്ന അനുപാതത്തിൽ ചേർക്കാം എന്നാൽ നമ്മുടെ പശുവിൻ പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പു രസമാണ് രുചി. കുടിക്കുമ്പോൾ ചവർപ്പ് അനുഭവപ്പെടും. കുടിച്ചു കഴിഞ്ഞാൽ വളരെ വളരെ നല്ലതാണെന്നാണ് ഷജുദ്ദീന്റെ പക്ഷം. ഷാജുദ്ദീൻ മാത്രമല്ല അറബികളും പറയും. പഴയ അറബികൾക്ക് എണ്‍പതും തൊണ്ണൂറും പ്രായമായാലും ആരോഗ്യത്തിനും കാഴ്ച ശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മൽസ്യവുമായിരുന്നത്രെ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങൾ ഒട്ടകപ്പാലിൽ അടങ്ങിയിട്ടുള്ളതായി അവർ വിശ്വസിക്കുന്നു. ഒട്ടകപ്പാൽ മാത്രമല്ല, സീസണുകലനുസരിച്ച് ഈത്തപ്പഴം ബേർ പഴം മുതലായവയും കൊണ്ടു വരും. ഈത്തപ്പഴം ചൂടു കാലത്തും ബേർ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്കാ, കുമ്പളം കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവർ തോട്ടത്തിൽ വിളയിക്കുന്നതാണെന്ന് കേൾക്കുമ്പോൾ എനിക്കതൊന്നും വിശ്വസിക്കാനാകില്ല.
അപ്പോൾ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും.
"ഭായി സാബ് , സിറഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓർ ബി ഐറ്റംസ് ഹൈ."
അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് , മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്. എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വർഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തിൽ സൂപർവൈസർ ആണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്ത് കാരനായ ഉമ്മർ, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലി ചെയ്യുന്നു.
ഏതായാലും ഒന്ന് പോയി കാണാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെയാണ് ഞങ്ങൾ പതിവ് സംഘം (ഒരുമനയൂർക്കാരായ മൊയ് നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും) റയീസ് ഫോർ വീൽ ഡ്രൈവ് ഓടിക്കാൻ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ് നുവാണേൽ വഴികളെ കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്. സിയാദ് സ്മാർട്ട് ഫോണിൽ നാവിഗേറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനു ശേഷം ഞങ്ങൾ ദിബ്ബയിൽ എത്തി ചേർന്നു. വലിയ തോട്ടത്തിന് പുറത്ത് ഷാജുവം അഹമ്മദും ഞങ്ങളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
തോട്ടത്തിനകത്ത് കയറിയപ്പോൾ ഞങ്ങൾ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകൾ തന്നെയായിരുന്നു. ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങൾ, മൊട്ടും പൂവുമായി നില്ക്കുന്ന അതതിച്ചെടികൾ - അത്തിപ്പഴത്തിന് അറബിയിൽ തീൻ എന്നാണ് പറയുന്നത്. ഖുർ ആനിൽ അത്തിയെക്കുറിച്ച് പരാമർശമുണ്ട്. യു എ യി ൽ കൂടുതൽ അത്തിപ്പഴങ്ങൾ എത്തുന്നത് ഇറാൻ ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.
കൂടാതെ
നിലത്ത് സമൃദ്ധമായി പടർന്നു കിടക്കുന്ന ഇളം നീല നിറത്തിലുള്ള
മധുരക്കിഴങ്ങിന്റെ വള്ളികൾ. അഹമ്മദ് ഒരു വള്ളി വലിച്ചു പുറത്തെടുത്തു.
നിറയെ കടയുണ്ടായിരിക്കുന്നു. മരുഭൂമിയിൽ മാമ്പഴക്കാലം
പുന്നയൂർക്കുളം സെയ് നുദ്ദീൻ
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീൻ ഓരോന്ന് കൊണ്ടുവരും വലിയ കുപ്പികളിൽ നിറച്ച ഒട്ടകപ്പാൽ ആണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാൾ കട്ടി കൂടും. കാൽ ഗ്ളാസ് ഒട്ടകപ്പാലിന് മുക്കാൽ ഗ്ളാസ് വെള്ളം എന്ന അനുപാതത്തിൽ ചേർക്കാം എന്നാൽ നമ്മുടെ പശുവിൻ പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പു രസമാണ് രുചി. കുടിക്കുമ്പോൾ ചവർപ്പ് അനുഭവപ്പെടും. കുടിച്ചു കഴിഞ്ഞാൽ വളരെ വളരെ നല്ലതാണെന്നാണ് ഷജുദ്ദീന്റെ പക്ഷം. ഷാജുദ്ദീൻ മാത്രമല്ല അറബികളും പറയും. പഴയ അറബികൾക്ക് എണ്‍പതും തൊണ്ണൂറും പ്രായമായാലും ആരോഗ്യത്തിനും കാഴ്ച ശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മൽസ്യവുമായിരുന്നത്രെ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങൾ ഒട്ടകപ്പാലിൽ അടങ്ങിയിട്ടുള്ളതായി അവർ വിശ്വസിക്കുന്നു. ഒട്ടകപ്പാൽ മാത്രമല്ല, സീസണുകലനുസരിച്ച് ഈത്തപ്പഴം ബേർ പഴം മുതലായവയും കൊണ്ടു വരും. ഈത്തപ്പഴം ചൂടു കാലത്തും ബേർ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്കാ, കുമ്പളം കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവർ തോട്ടത്തിൽ വിളയിക്കുന്നതാണെന്ന് കേൾക്കുമ്പോൾ എനിക്കതൊന്നും വിശ്വസിക്കാനാകില്ല.
അപ്പോൾ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും.
"ഭായി സാബ് , സിറഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓർ ബി ഐറ്റംസ് ഹൈ."
അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് , മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്. എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വർഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തിൽ സൂപർവൈസർ ആണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്ത് കാരനായ ഉമ്മർ, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലി ചെയ്യുന്നു.
ഏതായാലും ഒന്ന് പോയി കാണാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെയാണ് ഞങ്ങൾ പതിവ് സംഘം (ഒരുമനയൂർക്കാരായ മൊയ് നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും) റയീസ് ഫോർ വീൽ ഡ്രൈവ് ഓടിക്കാൻ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ് നുവാണേൽ വഴികളെ കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്. സിയാദ് സ്മാർട്ട് ഫോണിൽ നാവിഗേറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനു ശേഷം ഞങ്ങൾ ദിബ്ബയിൽ എത്തി ചേർന്നു. വലിയ തോട്ടത്തിന് പുറത്ത് ഷാജുവം അഹമ്മദും ഞങ്ങളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
തോട്ടത്തിനകത്ത് കയറിയപ്പോൾ ഞങ്ങൾ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകൾ തന്നെയായിരുന്നു. ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങൾ, മൊട്ടും പൂവുമായി നില്ക്കുന്ന അതതിച്ചെടികൾ - അത്തിപ്പഴത്തിന് അറബിയിൽ തീൻ എന്നാണ് പറയുന്നത്. ഖുർ ആനിൽ അത്തിയെക്കുറിച്ച് പരാമർശമുണ്ട്. യു എ യി ൽ കൂടുതൽ അത്തിപ്പഴങ്ങൾ എത്തുന്നത് ഇറാൻ ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.
"പക്കാ നഹിഹെ ഭായി. ഫിർ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി ചെടികൾ, ചോള ചെടികൾ എല്ലാം കൌതുകമുണർത്തുന്നതായിരുന്നു. ചോളചെടികൾ കുല വരുന്നതിനു മുമ്പുതന്നെ ഒട്ടകങ്ങൾക്കു പുല്ലിനായി ഉപയോഗിക്കും. കൂടാതെ കാബേജ് ചെടികൾ, ലെറ്റിഷ് തുടങ്ങി നിരവധി സസ്യ ജാലങ്ങൾ എല്ലാറ്റിനും അതിരിട്ടു കൊണ്ട് ഈന്തപ്പന മരങ്ങൾ. ജല സേചനത്തിനായി പമ്പ് സെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികൾക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകൾ കടന്നു പോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകൾ ഘടിപ്പിച് ജലസേചനം ചെയ്യുന്നത്. സമയമാകുമ്പോൾ ഓട്ടോമാറ്റിക് ആയി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോൾ നില്ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തിൽ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയിൽ ഉടമസ്ഥൻ അറബിയും തോട്ടത്തിൽ ഉണ്ടായിരുന്നു. അറബിയുടെ നേർക്ക് ചാടിയ ചെന്നായയെ തൊട്ടടുത്ത് കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതർക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗൾഫിൽ അതൊക്കെ അപൂർവ്വം സംഭവങ്ങളാണ്. എന്നാൽ നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളർത്തു മൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യൻ പുള്ളി പുലികളും അപൂർവമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസർഗോഡ് നിന്നും പെണ്ണ് കെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാർജയിൽ ടൈപ്പിംഗ് സെന്റർ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അൽ മത്താർ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തിൽ കേരളത്തിൽ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിയ്ക്കുന്ന ഉയർന്ന ജോലി എമിഗ്രേഷനിൽ ഉണ്ട്.
തോട്ടം കണ്ട് അത്ഭുത സ്തബ്ദനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യം മാത്രമേ ചോദിക്കാനുണ്ടയിരുന്നുള്ളൂ.
"നാട്ടിലായിരിക്കുമ്പോൾ നാം മലയാളികൾ ഇതൊക്കെ ചെയ്യുമോ?"
ഭക്ഷ്യ ധാന്യങ്ങൾക്കും പഴം പച്ചക്കറി മുതലായവയ്ക്ക് മാത്രമല്ല കോഴി മുതൽ മാട്ടിറച്ചി വരെ തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വണ്ടി വന്നില്ലേൽ അന്നം മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികൾ. നാട്ടിലാകുമ്പോൾ തെക്ക് വടക്ക് നടക്കാനും സമരം ചെയ്യാനും മാത്രം സമയം കണ്ടെത്തുന്ന മലയാളികൾ നാട് വിട്ടാൽ ഏത് മരുഭൂമിയും സ്വർഗമാക്കാൻ തയ്യാർ. തയ്യാർ മാത്രമല്ല അതവർ ചെയ്തു കാണിക്കുകയും ചെയ്യും.
"എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയിൽ പതിനഞ്ചേക്കർ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതിൽ റംബുട്ടാൻ മുതൽ ചെറി വരെയുള്ള പഴചെടികൾ ഉണ്ട്. അദ്ദേഹത്തിന്റെ മാതൃകയിൽ ഞാനും നാട്ടിൽ തുടങ്ങാൻ പോകുന്നു. എട്ടൊമ്പതു വർഷമായില്ലേ ഈ മരുഭൂമിയിൽ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട്"
"നടന്നതു തന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടിൽ പോയാൽ ഏറിയാൽ മൂന്നു മാസം കൈയിലെ കാശു തീർന്നാൽ അടുത്ത ഫ്ലൈറ്റിനു ഗൾഫിലേക്ക് തിരിക്കും." അലി ചിരിച്ചു.
ഷാജുവും. ഒപ്പം ഞങ്ങളും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
മരുഭൂമിയില്‍ മാമ്പഴക്കാലം
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
Posted on: 23-Mar-2014 10:17 AM
ഷാര്‍ജയിലെ മലയോരപ്രദേശമായ
ദിബ്ബയിലെ തോട്ടത്തില്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന
കാഴ്ചകള്‍. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം
മാവുകളാണ് ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്.
പിന്നെ കായ്ച്ചു നില്ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി
നില്‍ക്കുന്ന അത്തിച്ചെടികള്‍...
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
ഓരോ പ്രാവശ്യം വരുമ്പോഴും ഷാജുദ്ദീന്‍ ഓരോന്ന് കൊണ്ടുവരും. വലിയ കുപ്പികളില്‍ നിറച്ച ഒട്ടകപ്പാലാണ് പ്രധാനം. നമ്മുടെ എരുമപ്പാലിനേക്കാള്‍ കട്ടി കൂടും. കാല്‍ ഗ്ലാസ് ഒട്ടകപ്പാലിന് മുക്കാല്‍ ഗ്ലാസ് വെള്ളം എന്ന അനുപാതത്തില്‍ ചേര്‍ക്കാം. എന്നാല്‍, നമ്മുടെ പശുവിന്‍പാലിന്റെ കട്ടി വരും. അത്രയ്ക്ക് കട്ടിയാണ് ഒട്ടകപ്പാലിന്. ഉപ്പുരസമാണ് രുചി. കുടിക്കുമ്പോള്‍ ചവര്‍പ്പ് അനുഭവപ്പെടും. കുടിച്ചാല്‍ വളരെ വളരെ നല്ലതാണെന്നാണ് ഷാജുദ്ദീന്റെ പക്ഷം. ഷാജുദ്ദീന്‍മാത്രമല്ല,അറബികളും പറയും.
പഴയ അറബികള്‍ക്ക് എണ്‍പതും തൊണ്ണൂറും വയസ്സായാലും ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒരു കുഴപ്പവുമില്ല. ഒട്ടകപ്പാലും ഈത്തപ്പഴവും ഉണക്ക മത്സ്യവുമായിരുന്നത്രേ പ്രധാന ആഹാരം. നേത്ര സംരക്ഷണത്തിനുള്ള ചില ഘടകങ്ങള്‍ ഒട്ടകപ്പാലില്‍ അടങ്ങിയിട്ടുള്ളതായി അവര്‍ വിശ്വസിക്കുന്നു. ഒട്ടകപ്പാല്‍ മാത്രമല്ല, സീസണുകളനുസരിച്ച് ഈത്തപ്പഴം, ബേര്‍ പഴം മുതലായവയും ഷാജു കൊണ്ടുവരും. ഈത്തപ്പഴം ചൂടുകാലത്തും ബേര്‍ തണുപ്പു കാലത്തും വിളയുന്നു. ഇതൊക്കെ കൂടാതെ ചുരയ്ക്ക, കുമ്പളം,കാബേജ് എന്നിവയൊക്കെ അവന്റെ ബാഗിലുണ്ടാകും. എല്ലാം അവര്‍ തോട്ടത്തില്‍ വിളയിക്കുന്നതാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്കതൊന്നും വിശ്വസിക്കാനാകില്ല. അപ്പോള്‍ ഷാജുവിന്റെ കൂടെയുള്ള പാകിസ്ഥാനി അഹമ്മദ് ഷാ പറയും. "ഭായി സാബ്, സിര്‍ഫ് ഏ നഹി ഹി, പൊട്ടാറ്റൊ, സ്വീറ്റ് പൊട്ടാറ്റൊ, ടപിയോക്ക ഓര്‍ ബി ഐറ്റംസ് ഹൈ." അത് മാത്രമല്ല, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായ എല്ലാം ഉണ്ടെന്നാണ് അഹമ്മദ് പറയുന്നത്.
എന്റെ സംശയം കൂടി വന്നതേയുള്ളൂ. എട്ടു പത്തു വര്‍ഷമായി ഒരു ധനികനായ അറബിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറാണ് ആലപ്പുഴക്കാരനായ ഷാജു. കൂടാതെ മലപ്പുറത്തുകാരനായ ഉമ്മര്‍, മുഹമ്മദാലി അങ്ങനെ പലരും അവിടെ ജോലിചെയ്യുന്നു. ഏതായാലും ഒന്ന് പോയി കാണാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ പതിവ് സംഘം- ഒരുമനയൂര്‍ക്കാരായ മൊയ്നു, റയീസ് തുടങ്ങിയവരും പിന്നെ സിയാദും- ദുബായില്‍നിന്ന് ഷാര്‍ജയിലെ ദിബ്ബയ്ക്ക് വച്ചുപിടിച്ചത്. റയീസ് ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഓടിക്കാന്‍ മിടുക്കനാണ്. ഏത് മരുഭൂമിയിലൂടെയും മലമ്പാതയിലൂടെയും അനായാസം ഓടിക്കും. മൊയ്നുവാണേല്‍ വഴികളെക്കുറിച്ചൊക്കെ വളരെ കൃത്യമായ അവഗാഹമുള്ള ആളാണ്.
സിയാദ് സ്മാര്‍ട്ട് ഫോണില്‍ നാവിഗേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ജനുവരിയിലെ നല്ല തണുപ്പുള്ള പ്രഭാതം. ഏറെ നേരത്തെ ഡ്രൈവിങ്ങിനുശേഷമാണ് ഞങ്ങള്‍ മലയോരപ്രദേശമായ ദിബ്ബയില്‍ എത്തിച്ചേര്‍ന്നു. വലിയ തോട്ടത്തിനു പുറത്ത് ഷാജുവും അഹമ്മദും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോട്ടത്തിനകത്ത് കയറിയപ്പോള്‍ ഞങ്ങള്‍ കണ്ടത് തികച്ചും അതിശയിപ്പിക്കുന്ന കാഴ്ചകള്‍തന്നെയായിരുന്നു. നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഉയരം കുറഞ്ഞ ഇനം മാവുകളാണ് ഞങ്ങളെ ആദ്യം വരവേറ്റത്. മാവു മാത്രമല്ല നമ്മുടെ ഇലഞ്ഞിയുമുണ്ട്. പിന്നെ കായ്ചു നില്‍ക്കുന്ന സപ്പോട്ട മരങ്ങള്‍, മൊട്ടും പൂവുമായി നില്‍ക്കുന്ന അത്തിച്ചെടികള്‍ അത്തിപ്പഴത്തിന് അറബിയില്‍ "തീന്‍" എന്നാണ് പറയുന്നത്. ഖുര്‍ ആനില്‍ അത്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
യുഎയില്‍ കൂടുതല്‍ അത്തിപ്പഴങ്ങള്‍ എത്തുന്നത് ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. കൂടാതെ നിലത്ത് സമൃദ്ധമായി പടര്‍ന്നുകിടക്കുന്ന ഇളം നീല നിറത്തിലുള്ള മധുരക്കിഴങ്ങിന്റെ വള്ളികള്‍. അഹമ്മദ് ഒരു വള്ളി വലിച്ച് പുറത്തെടുത്തു. നിറയെ കിഴങ്ങുണ്ടായിരിക്കുന്നു. "പക്കാ നഹിഹെ ഭായി. ഫിര്‍ ബി കാസക്തെ." മുഴുപ്പെത്തിയിട്ടില്ല, എങ്കിലും പുഴുങ്ങി കഴിക്കാം എന്നാണ് പാകിസ്ഥാനി പറയുന്നത്. തലയെടുപ്പോടെ നില്ക്കുന്ന മരച്ചീനി, ചോളച്ചെടികള്‍ എല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. ചോളച്ചെടികള്‍ കുല വരുന്നതിനുമുമ്പുതന്നെ ഒട്ടകങ്ങള്‍ക്ക് പുല്ലിനായി ഉപയോഗിക്കും. കൂടാതെ, കാബേജ് ചെടികള്‍, ലെറ്റിഷ്, ചുരയ്ക്ക തുടങ്ങി നിരവധി സസ്യജാലങ്ങള്‍. എല്ലാത്തിനും അതിരിട്ടുകൊണ്ട് ഈന്തപ്പനമരങ്ങള്‍. ജലസേചനത്തിനായി പമ്പുസെറ്റ് സ്ഥാപിച്ചിരിക്കുന്നു. ചെടികള്‍ക്കിടയിലൂടെ മെലിഞ്ഞ പൈപ്പുകള്‍ കടന്നുപോകുന്നു. ഈ പൈപ്പുകളിലൂടെയാണ് ടൈമറുകള്‍ ഘടിപ്പിച്ച് ജലസേചനം നടത്തുന്നത്. സമയമാകുമ്പോള്‍ ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുകയും നിശ്ചിത സമയം കഴിയുമ്പോള്‍ നില്‍ക്കുകയും ചെയ്യുന്നു.
അപ്പുറത്ത് ഒരു തോട്ടത്തില്‍ ചെന്നായ വന്നിരുന്നതായി ഷാജു പറഞ്ഞു. രാത്രിയില്‍ ഉടമസ്ഥന്‍ അറബിയും തോട്ടത്തില്‍ ഉണ്ടായിരുന്നു. അറബിയുടെ നേര്‍ക്ക് ചാടിയ ചെന്നായയെ തൊട്ടടുത്തു കിടന്ന മരക്കമ്പ് എടുത്ത് അടിച്ചു. പിന്നീട് അതിനെ കെട്ടിയിടുകയും അധികൃതര്‍ക്ക് പിറ്റേന്ന് കൈമാറുകയും ചെയ്തു. ഗള്‍ഫില്‍ അതൊക്കെ അപൂര്‍വം സംഭവങ്ങളാണ്. എന്നാല്‍, നച്ചാമ്പുലി എന്നറിയപ്പെടുന്ന ഒരിനം മൃഗം (lynx) കൂടുതലായി ഉണ്ടത്രേ. അവ പലപ്പോഴും വളര്‍ത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. അറേബ്യന്‍ പുള്ളിപ്പുലികളും അപൂര്‍വമായി ഉണ്ട്.
ഷാജുവിന്റെ അറബി കാസര്‍കോട്ടുനിന്ന് പെണ്ണുകെട്ടിയിട്ടുണ്ട്. രണ്ടാം ഭാര്യ. അതിലുള്ള സലിം ഷാര്‍ജയില്‍ ടൈപ്പിങ് സെന്റര്‍ നടത്തുകയാണ്. അറബിയുടെ ബാപ്പ മുസബ്ബഹ് അല്‍ മത്താര്‍ അറിയപ്പെടുന്ന നാവികനായിരുന്നത്രേ. ബാപ്പയോടൊപ്പം ചെറുപ്പത്തില്‍ കേരളത്തില്‍ വന്ന പരിചയമാണ് ഷാജുവിന്റെ അറബി ഹമ്മാദിന്. ഹമ്മാദിന് കൃഷിപ്പണി വെറും ഹോബിയാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലി എമിഗ്രേഷനില്‍ ഉണ്ട്. തോട്ടം കണ്ട് അത്ഭുതസ്തബ്ധനായ എനിക്ക് ഷാജുവിനോടും അലിയോടും ഒറ്റ ചോദ്യംമാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. "നാട്ടിലായിരിക്കുമ്പോള്‍ നാം മലയാളികള്‍ ഇതൊക്കെ ചെയ്യുമോ?" ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും മാത്രമല്ല കോഴിയും മാട്ടിറച്ചിയുംവരെ തമിഴ് നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വണ്ടി വന്നില്ലേല്‍ മുട്ടുന്ന അത്രയും മിടുക്കന്മാരാണ് നാം മലയാളികള്‍. "എന്റെ കുഞ്ഞിപ്പ സ്വന്തവും പാട്ടത്തിനെടുത്തതുമൊക്കെയായി ആലപ്പുഴയില്‍ പതിനഞ്ചേക്കര്‍ സ്ഥലത്ത് കൃഷിപ്പണി തുടങ്ങിയിട്ടുണ്ട്." ഷാജു പറഞ്ഞു. "അതില്‍ റംബുട്ടാന്‍മുതല്‍ ചെറിവരെയുള്ള പഴച്ചെടികള്‍ ഉണ്ട്. അദ്ദേഹത്തെപ്പോലെ ഞാനും നാട്ടില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. എട്ടൊമ്പതു വര്‍ഷമായില്ലേ ഈ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങിയിട്ട്" "നടന്നതുതന്നെ. അതിനൊക്കെയുള്ള ക്ഷമയുണ്ടോ ഇവന്?" അലി ഇടപെട്ടു. നാട്ടില്‍ പോയാല്‍ ഏറിയാല്‍ മൂന്നുമാസം. കൈയിലെ കാശു തീര്‍ന്നാല്‍ അടുത്ത ഫ്ളൈറ്റിനു ഗള്‍ഫിലേക്ക് തിരിക്കും." അലി ചിരിച്ചു. ഷാജുവും. ഒപ്പം ഞങ്ങളും.
No comments:
Post a Comment